Tuesday, May 7, 2013

സ്വര്‍ണിറമുള്ള വിസര്‍ജ്യങ്ങള്‍



ചോടു തേടിയണയുന്ന ഭക്തരുടെ ാറ്റമുള്ള തെറിവാക്കുകള്‍
കൂടുമാസ്ഥയോടു കുങ്കുമക്കുറി കണക്കു മാറിലണിയുന്നവള്‍
കോടിലിംഗപുര*മാണ്ട ദേവിയടിയന്നു സമ്പ്രതി തുണക്കണം
ാടുവാഴുമപരാധികള്‍ക്കു ചെവി പൊട്ടുമാറു തെറി പാടുവാന്‍
(രാജേഷ് വര്‍മയുടെ ഭരണഭരണി എന്ന ശ്ളോകം (ല്ലിെക്ക.ബ്ളോഗ്സ്പോട്ട്.ഇന്‍http://nellikka.blogspot.in/2012/02/bharanabharani.html)
*കോടിലിംഗപുരം=കൊടുങ്ങല്ലൂര്‍  

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാം ചെയ്ത ആമേന്‍ എന്ന പുതിയ പാക്കേജ് സിിമയുടെ ശീര്‍ഷക-എപ്പിസോഡിലവതരിപ്പിക്കുന്ന സൂചാ കഥ, കുമരംകരിയിലെ കഥകളിലൊന്നു മാത്രമാണെന്നും ഇതല്ല ഈ ാടിന്റെ കഥ എന്നുമുള്ള മുന്‍കൂര്‍ ജാമ്യം ധ്വിപ്പിക്കുന്ന അര്‍ത്ഥം എന്താണ്? ശീര്‍ഷകത്തേക്കാള്‍ മെച്ചമാണ് മുഖ്യകഥയെന്നോ അതോ ശീര്‍ഷകത്തോളം മോശമാണ് മുഖ്യ കഥയെന്നോ അതുമല്ല, മുഖ്യകഥയതിലും മോശമാണെന്നോ! അതോ, മലയാള സിിമയടക്കം മറ്റെന്തെങ്കിലിയുെം കുറിച്ച് സംവിധായകന്റെ അഭിപ്രായമാണോ ആ പ്രവേശകത്തിലവതരിപ്പിച്ചിരിക്കുന്നത്? വര്‍ണക്കടലാസില്‍ പൊതിഞ്ഞുവെച്ച മുഷ്യവിസര്‍ജ്യമുണ്ടാക്കുന്ന പൊല്ലാപ്പാണ് ഈ തമാശത്തുടക്കത്തിലുള്ളത്. അതങ്ങിയൊകട്ടെ. മുക്ക് ചിരിച്ചുകൊണ്ടു തുടങ്ങാം. എന്ത്ി? സ്വര്‍ണിറമുള്ള ആ വര്‍ണക്കടലാസികത്ത്, അതേ ിറമുള്ള മുഷ്യവിസര്‍ജ്യമാണ് പൊതിഞ്ഞ് ആളുകളെ പറ്റിക്കുന്നത്. പ്രതിമയുടെ ീട്ടിപ്പിടിച്ച കൈയിലും, പോത്തിറച്ചിയാണെന്നു കരുതി അമ്മച്ചിയുടെ കൈയിലും, മീാണെന്നു കരുതി വെട്ടിക്കഴുകാായി അമ്മിപ്പുറത്തും, പിന്നെ ദേഷ്യം തീര്‍ക്കാായി തീന്‍മേശപ്പുറത്തും വെക്കുകയും വലിച്ചെറിയപ്പെടുകയും ചെയ്യുന്ന ഈ പൊതിയും പൊതിക്കുമേലുള്ള പൊതിയും ചാച്ചപ്പന്റെ കുടുംബത്തീന്‍ മേശമേലുള്ള ഇറച്ചിക്കറി ത്രിമാ രീതിയില്‍ ആറു വശത്തേക്കും തെറിപ്പിക്കുന്നു. അതും സ്വര്‍ണ ിറം. എന്തതിശയമേ!
അടുത്തടുത്ത ാടുകളും കരകളും തമ്മില്‍ വള്ളംകളിയിലോ, പകിടകളിയിലോ, കാല്‍പ്പന്തുകളിയിലോ, ഗുസ്തിയിലോ, ാടകത്തിലോ, പാട്ടിലോ മത്സരിക്കുകയും വിജയം പിടിച്ചു വാങ്ങുകയും ഷ്ടപ്പെടുകയോ ചെയ്യുകയും, ാടാകെ വഷളാകുകയും ചെയ്യുന്ന ഘട്ടത്തില്‍, ബോംബെ അധോലോകത്തു ിന്നോ മറുാട്ടില്‍ ിന്നോ ായകന്‍ രംഗപ്രവേശം ചെയ്ത് വിജയം വീണ്ടെടുത്ത് ായികയോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എന്ന ിര്‍വൃതി അടയുന്ന ആയിരം വട്ടം ആവര്‍ത്തിച്ച മലയാള സിിമാക്കഥ എന്ന വിസര്‍ജ്യതുല്യമായ ഛര്‍ദില്‍, അഭിന്ദന്‍ രാമാുജത്തിന്റെ ഡിജിറ്റല്‍ ക്യാമറ/അായാസതയില്‍ പൊതിഞ്ഞുകൊണ്ട് സൃഷ്ടിക്കുന്ന മഹാത്ഭുതമാണ് ആമേന്‍. മുകളിലേക്ക് കയറിയും താഴോട്ട് ഇറങ്ങിയും, മുമ്പോട്ട് ീങ്ങിയും പുറകിലോട്ട് വലിഞ്ഞും, ക്യാമറ എല്ലാ മൂലകളിലൂടെയും വളവുതിരിവുകളിലൂടെയും സഞ്ചരിക്കുന്നു. എല്ലാ വിടവുകളിലും പിളര്‍പ്പുകളിലും, മേശപ്പുറങ്ങളിലും മേശക്കടികളിലും, പുരപ്പുറങ്ങളിലും മച്ചുകളിലും, മരങ്ങളുടെ കൊമ്പുകളിലും ഇലകള്‍ക്കിടയിലും, ആകാശങ്ങളിലും ഭൂമികളിലും, തരംഗങ്ങളോടൊപ്പവും വരികളില്‍ പിടിച്ചും, ഒളിഞ്ഞു ാക്കിയും പാളി ാക്കിയും ഇഴഞ്ഞും ിവര്‍ന്നും മൂക്കു പിടിച്ചും എല്ലാം എല്ലാമാണത് ിര്‍വൃതിയടയുന്നത്. പുറമേക്ക് മ്യാത ടിക്കുന്ന സാമ്യാ മലയാളിയുടെ ിഗൂഢമായ അകം/പുറം സഞ്ചാരങ്ങളെയും ഒളിസേവകളെയും തന്നെയാണ് ഈ ക്യാമറാസഞ്ചാരം പ്രതിിധീകരിക്കുന്നത്.

പഴകിപ്പുളിച്ച കഥയും പുതുമയുള്ള അവതരണവും തമ്മിലുള്ള ഒരു ഫ്യൂഷാണീ സിിമ. ഈ ഫ്യൂഷാണ് ജപ്രിയത രൂപീകരിക്കുന്നത്. മറ്റൊരു രീതിയില്‍ ആലോചിക്കുക. കരക്കാര്‍ തമ്മിലുള്ള ബാന്റ് മത്സരവും പുണ്യാളന്‍ അവതാരമായി ജിച്ച് ദിവ്യാത്ഭുതങ്ങള്‍ കാണിക്കുന്നതും മത്സരം വിജയിക്കുന്നതും കമിതാക്കള്‍ ഒന്നിക്കുന്നതും മറ്റും; രഞ്ജിത്/ഷാജി കൈലാസ്/ജോഷി/ഐ വി ശശി ശൈലിയില്‍ ടുെടുെങ്കന്‍ ഡയലോഗുകളും മുണ്ടു മാടിക്കുത്തലുകളും താലപ്പൊലിയും കേരള സാരിയും വാഴക്കുലയും മറ്റും മറ്റുമായി ദേവാസുരം/ആറാം തമ്പുരാന്‍/ധ്രുവം/ന്ദം രീതിയില്‍ ഒലിപ്പിച്ചിരുന്നു എന്നു കരുതുക. ചിത്രം പോയ പോക്കു കാണില്ല. മറിച്ചും ഇതേ സ്ഥിതിയുണ്ട്. ൂതമായ അവതരണ ശൈലിയില്‍, പപ്പിലിയോ ബുദ്ധ പോലെയോ ഷട്ടര്‍ പോലെയോ ഉള്ള വിഗ്രഹഭഞ്ജപരമായ കഥയോ ഇതിവൃത്തമോ ഘടിപ്പിച്ചിരുന്നു എന്നു കരുതുക. അപ്പോള്‍ ഇത്ര ജപ്രിയത ലഭിക്കുമായിരുന്നോ എന്നും ആലോചിക്കാവുന്നതാണ്.  ഫാദര്‍ ഒറ്റപ്ളാക്കന്‍(ജോയ് മാത്യു) പുതിയ ഫാദര്‍ വട്ടോളിയെ ഓര്‍മ്മിപ്പിക്കുന്നതിങ്ങയൊണ്; കുമരം കരിയില്‍ ഇഷ്ടം പോലെ വിപ്ളവകാരികളുണ്ട്, ഇി വിപ്ളവകാരിയായ ഒരച്ച കൂടി താങ്ങാന്‍ പറ്റില്ല. അതു പോലെ, ൂതമായ അവതരണശൈലിയില്‍ ൂതമായ കഥ ചേര്‍ത്താലത് സഹിക്കാന്‍ മലയാള സിിമയുടെ കാണി വളര്‍ന്നിട്ടില്ല എന്നാണോ സംവിധായകന്‍ കരുതുന്നത്?
റിട്ടയര്‍ ചെയ്ത് അല്ലെങ്കില്‍ ലീവെടുത്തു വരുന്ന അധോലോക ായകു പകരം ഗീവര്‍ഗീസ് പുണ്യാളന്‍ തന്നെ ഫാദര്‍ വിന്‍സന്റ് വട്ടോളി(ഇന്ദ്രജിത്)യുടെ പുരോഹിതവേഷം തല്‍ക്കാലം സ്വീകരിച്ചു എന്നാണ് ഇവിടത്തെ കഥ. കൊല്ലവര്‍ഷം 679ല്‍ ടിപ്പു സുല്‍ത്താന്റെ അധിിവേശത്തെ ചെറുത്തത് ഗീവര്‍ഗീസ് പുണ്യാളന്റെ ദിവ്യാവതാരപ്രഭയാലാണെന്നാണ് ഐതിഹ്യം. ഈ ഐതിഹ്യത്തിന്റെ ചുവടു പിടിച്ച് മെഞ്ഞുണ്ടാക്കിയ ആമേന്‍ മാജിക്കല്‍ റിയലിസമാണെന്നും മറ്റെന്തോ മായാജാലമാണെന്നും കൊട്ടിഘോഷിക്കുന്ന ബുദ്ധിജീവികള്‍, അവരുടെ വാചാടോപങ്ങള്‍ ഏതു ഭാഷാ-വര്‍ണക്കടലാസില്‍ പൊതിഞ്ഞാലും അതിന്റെ ചെന്നെത്തലവസാം വിളപ്പില്‍ശാലയിലോ ഞെളിയന്‍ പറമ്പിലോ ആയിരിക്കുമെന്നതു മറക്കാതിരിക്കുന്നത് ല്ലതാണ്. അല്ലെങ്കില്‍ പുതിയ കാഴ്ചപ്പാടായ, സോഴ്സില്‍ തന്നെ ഈ മാല്യിങ്ങളൊക്കെയും ശിപ്പിക്കുന്നതാണ് ഉചിതം. മലയാള സിിമ അടുത്ത കാലത്ത് കൊണ്ടാടുന്ന പ്രിയപ്പെട്ട ിര്‍-ായക-താരം ഫഹദ് ഫാസിലിന്റെ മോശം അഭിയങ്ങളിലൊന്നാണ് ആമിേലുള്ളത്. മീശയും കുട്ടാടും ആശ്ാ സെറ്റാകുന്നില്ല എന്നു തോന്നുന്നു. ഫ്രൈഡേയിലും ഇതേ ചതി പറ്റിയിരുന്നു. പ്രശ്പരിഹാരകും വലുപ്പം വീണ്ടെടുപ്പുകാരുമായി അവതരിക്കുന്ന പുണ്യാളും പുരോഹിതുമായ രണ്ടാം ായകന്‍ ഇന്ദ്രജിത്തായതു കൊണ്ട് കഥ വേറെ സഞ്ചരിക്കുന്നുമുണ്ട്. സിിമയില്‍ ക്യാമറ മാത്രമല്ല, മേക്കപ്പും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് ലിജി ജോസ് പഠിക്കുന്നത് ന്നായിരിക്കും. കലാഭവന്‍ മണിയുടെയും മറ്റും വേഷച്ചമയങ്ങള്‍ അസഹീയമായിരിക്കുന്നു. കാലം വ്യക്തമല്ലെങ്കിലും സ്ഥലം വ്യക്തമാക്കി, ദിവ്യാത്ഭുതം ചലച്ചിത്രവത്ക്കരിക്കുകയാണ് താന്‍ എന്നാവും സാധൂകരണം. മൊബൈല്‍ ഫോണില്ല, ടൂറിസമുണ്ട്. സൈന്‍ ബോര്‍ഡുകളില്ല, ഫ്ളെക്സുണ്ട് എന്ന വിധത്തിലാണ് കാലത്തെയും സ്ഥലത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്.
അടയാശങ്ങളും അത്ഭുതങ്ങളും രിേട്ടു കണ്ടില്ലെങ്കില്‍ ിങ്ങള്‍ (കുഞ്ഞാടുകള്‍) വിശ്വസിക്കില്ല എന്ന ജോണിന്റെ സുവിശേഷം എഴുതിക്കാണിച്ചുകൊണ്ടാണ് ആമേന്‍ ആരംഭിക്കുന്നത്. കൊല്ലവര്‍ഷം 679ലാണത്രെ, കുമരംകരിയില്‍ ഗീവര്‍ഗീസ് പുണ്യാളന്‍ അത്ഭുതങ്ങള്‍ കാണിച്ച് പ്രതിഷ്ഠിതായത്. പിന്നീട് ഏതോ ൂറ്റാണ്ടില്‍, അല്ലെങ്കില്‍ ഇരുപത്തൊന്നാം ൂറ്റാണ്ടികത്തു തന്നെ മറ്റേതോ ൂറ്റാണ്ടു പു:സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സ്ഥലകാലത്തികത്ത് പുണ്യാളന്‍ കൊച്ചച്ചായി പുരവതരിച്ച് സംഗീതത്തിന്റെ മഹത്വം ഇടവകക്കാരെ ബോധ്യപ്പെടുത്തുന്നതായാണ് ഐതിഹ്യം! ദൈവം മണ്ണു കുഴച്ച് മുഷ്യ ഉണ്ടാക്കി വിടുന്നതേ ഉള്ളൂ; പിന്നെ അവില്‍ ജീവുണ്ടാക്കുന്നത് സംഗീതമാണ് എന്ന 'ദിവ്യവചം' ലൂയി പാപ്പന്‍ ഉദ്ധരിക്കുന്നുണ്ട്. കാവാലവും പിഎസ് റഫീക്കും എഴുതി പ്രശാന്ത് പിള്ള സംഗീതസംവിധാം ിര്‍വഹിച്ച കുറെയധികം പാട്ടുകള്‍ ആമിേലുണ്ട്. എല്ലാം ചടുലവും താളലയങ്ങളാല്‍ സമൃദ്ധവുമാണ്. അതിാല്‍ ആവേശം ജിപ്പിക്കാന്‍ അുയോജ്യവുമാണ്. എന്നാല്‍, ഈ ദൃശ്യ-താള-ലയ-ആഖ്യാ സമൃദ്ധിയിലൂടെ സംവിധായകന്‍ ആവാഹിക്കാന്‍ ശ്രമിക്കുന്ന അല്ലെങ്കില്‍ ശ്രമിക്കാതിരിക്കുന്ന മൂല്യം/കഥയുടെ ആത്മാവ് എന്താണ് എന്ന ചോദ്യം തീന്‍മേശപ്പുറത്തെ ഇറച്ചിക്കറിപ്പാത്രത്തിലേക്ക് ഉന്നം തെറ്റാതെയെറിയുന്ന വിസര്‍ജ്യപ്പൊതി പോലെ ാലു പാടും ചിതറിത്തെറിക്കുന്നു.

മലയാളത്തിലെ ്യൂ ജറേഷന്‍ സിിമ, ക്യൂബ് പോലെ പുതിയ തലമുറക്കാര്‍ക്ക് കളിക്കാായി ഇട്ടുകൊടുക്കുന്ന ഒരു രൂപവ്യിാസം മാത്രമാണെന്നതി,് ലിജോ ജോസിന്റെ സിിമകള്‍ തന്നെയാണ് ഏറ്റവും വലിയ തെളിവ്. വീട്ടിലെ പ്ളെയറില്‍ ഡി വി ഡി കാണുന്നതു പോലെയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുന്‍ ചിത്രമായ സിറ്റി ഓഫ് ഗോഡിന്റെ ആഖ്യാം. ഫാസ്റ് ഫോര്‍വേഡ്, ബാക്ക്, സ്പീഡ്, സ്ളോ എന്നിങ്ങ. താന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ സങ്കീര്‍ണമായ ഒരു കളി(ുൌ്വ്വഹല) ഇട്ടു കൊടുക്കുകയാണ് ചെയ്തത് എന്ന് സംവിധായകന്‍ ഒരു ടി വി അഭിമുഖത്തില്‍ അഭിമാിക്കുന്നതും കാണാിടയായി. അതായത്, പ്രേക്ഷക കേവലമായി വിഭ്രമിപ്പിക്കുക എന്നല്ലാതെ, ൂതമായ ഒരു ഇതിവൃത്തമോ ഒരു ആഖ്യാരീതിയോ കൊണ്ടുവരാന്‍ തന്റെ പക്കല്‍ സ്കോപ്പില്ല എന്ന് പറയാതെ പറയുകയാണ് സംവിധായകന്‍. കേരളത്തിലെ അ്യസംസ്ഥാ തൊഴിലാളികള്‍, റിയല്‍ എസ്റേറ്റ് മാഫിയ, ബിസിസ് ഗ്രൂപ്പുകള്‍ എന്നിവരുടെ കഥകളാണ് പരസ്പരം ഇടകലര്‍ന്ന് സിറ്റി ഓഫ് ഗോഡി പ്രസക്തമാക്കുന്നതെങ്കിലും, ഇത്തരം വിഷയങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാാ വിശകലം ചെയ്യാാ ശ്രമിക്കാതെ ആഖ്യാത്തില്‍ സങ്കീര്‍ണതയും കളികളും പരീക്ഷിച്ചു ാക്കുന്നതിലപ്പുറം ഒന്നും കാണികളെ ചലിപ്പിക്കാന്‍ ചിത്രത്തിലില്ല. മുസ്ളിമിയുെം ഒരളവു വരെ തമിഴരെയും കുറ്റാരോപിതര്‍/പരിഹാസ്യര്‍/രാജ്യത്തോടും സമൂഹത്തോടും സമാധാത്തോടും കൂറില്ലാത്തവര്‍ എന്ന പ്രതിിധാത്തില്‍ തളച്ചിടാതിരിക്കാുള്ള സിറ്റി ഓഫ് ഗോഡിന്റെ പരിമിതമെങ്കിലും ശ്രദ്ധേയമായ ശ്രമം ഇതിിടയിലും രേഖപ്പെടുത്തേണ്ടതുമുണ്ട്.
ആമിേലും സംഭവിക്കുന്നത് ഇതു തന്നെയാണ്.. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന ദൃശ്യ/ആഖ്യാ ഖണ്ഡങ്ങള്‍ എല്ലാം കൂട്ടി യോജിപ്പിക്കുമ്പോള്‍ കഥയുടെ ഗുട്ടന്‍സ് പിടി കിട്ടുന്നു. ആ ഗുട്ടന്‍സിലാകട്ടെ, കേരളം/കേരളീയര്‍ അുഭവിക്കുന്ന ചരിത്ര-രാഷ്ട്രീയ പരിസരം അപ്രത്യക്ഷമായിരിക്കുകയും ചെയ്യുന്നു. ചമ്പക്കുളം തച്ചയുെം തച്ചിലേടത്തു ചുണ്ടയുെം കോട്ടയം കുഞ്ഞച്ചയുെം മുത്താരം കുന്ന് പിഒയെയും ന്ദത്തെയും മേരിക്കുണ്ടൊരു കുഞ്ഞാടിയുെം പിന്നെ ൂറായിരം തല്ലിപ്പൊളി മലയാള സിിമകളെയും പിഴിഞ്ഞാണ് ലിജോ ആമിേല്‍ കഥാഭാഗങ്ങള്‍ ിറക്കാന്‍ മിക്കെടുന്നത്.
ആമിേലെ സ്ത്രീ പ്രതിിധാമാകട്ടെ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതാണ്. സ്വപ്രത്യയസ്ഥൈര്യമുള്ളവളെന്ന ിലക്കാണ്, ശോശന്ന(സ്വാതി റെഡ്ഡി)യെയും ക്ളാര(രച ാരായണന്‍ കുട്ടി) അവതരിപ്പിക്കുന്നതെന്ന് ആദ്യ ഘട്ടത്തില്‍ തോന്നുമെങ്കിലും കഥ മുറുകുമ്പോള്‍ ആ വ്യാജപ്രാഭവം അലിഞ്ഞില്ലാതായി പൊതുബോധത്തില്‍ ഒളിക്കുന്നു. സോളമുമായുള്ള തന്റെ പ്രണയം കലക്കാന്‍ ശ്രമിക്കുന്ന സഹോദരയുെം സോളമ തല്ലാായി ഇറക്കിയ ഗുണ്ടകളെയും മുഖത്തടിക്കുകയും മുഖത്ത് കറി ഒഴിക്കുകയും ഒക്കെ ചെയ്യുന്നുണ്ടെങ്കിലും, അമേരിക്കക്കാരുമായുള്ള മസ്സമ്മതത്ത്ി അവള്‍ ിസ്സങ്കോചം ിന്നുകൊടുക്കുന്നു. പള്ളീലച്ചാവാന്‍ തുിഞ്ഞ സോളമ ചുംബിച്ച് വശത്താക്കി തന്റെ പിള്ളാരുടെ അച്ചാവാന്‍ ആജ്ഞാപിച്ചവളും അവന്‍ വകതിരിവ് കാണിക്കാഞ്ഞപ്പോള്‍ കരണത്തടിച്ചവളുമാണവള്‍ എന്നിരിക്കെ ഈ വിധേയത്വം, സ്ത്രീ=അടിമ, വഞ്ചകി എന്നീ പൊതുബോധത്തിലേക്ക് സംവിധായകന്‍ അറിയാതെ ഒളിക്കുന്നതിാല്‍ സംഭവിക്കുന്നതാണോ? സെബിന്‍ ഏബ്രഹാം ജേക്കബ് റിവേഴ്സ് ക്ളാപ്പില്‍ അഭിപ്രായപ്പെടുന്നതു പോലെ, ബാന്‍ഡ് മത്സരത്തില്‍ ജയിച്ചാല്‍ ലഭിക്കുന്ന എവര്‍ റോളിംഗ് ട്രോഫിയായി ശോശന്നയെ ഇതിവൃത്തം ചുരുക്കിക്കെട്ടുന്നുമുണ്ട്.

ആത്മാവു ഷ്ടമായ രൂപക്കൂടാണെങ്കിലും, ആ പ്രത്യക്ഷം ിര്‍വഹിക്കുന്ന ചില ഗുണാതിരേകങ്ങള്‍ സൂചിപ്പിക്കേണ്ടിയിരിക്കുന്നു. താരാധിപത്യ-തമ്പുരാന്‍ സിിമകളുടെ സ്ഥലപശ്ചാത്തലമായിരുന്ന വള്ളുവാടന്‍ മകളില്‍ ിന്ന് മലയാള സിിമയെ കുട്ടാട്ടിലേക്കും കത്തോലിക്കാ ജീവിതപരിസരത്തിലേക്കും വ്യിസിപ്പിച്ചു എന്നത് ഗംഭീരം തന്നെയാണ്. ലോകം മകളല്ല ഭായ് എന്ന ആഷിക് അബുവിന്റെ ധൈര്യമാര്‍ന്ന വിയോജത്ത്ി ലോകം കൊച്ചിയുമല്ല ഭായ് എന്ന് ലിജോ ജോസ് പെല്ലിശ്ശേരി അുബന്ധം തെളിയിക്കുകയാണിവിടെ. കേരളീയ ഗ്രാമങ്ങളെക്കുറിച്ചുള്ള ാട്ടിന്‍പുറം •കളാല്‍ സമൃദ്ധം എന്ന ുണയുടെ പൊലിപ്പിക്കല്‍ ഗൃഹാതുരത്വങ്ങളില്‍ ിന്നുള്ള വഴിമാറി ടപ്പുമാണിത്. കെ ജി ജോര്‍ജ്, കോലങ്ങളിലും ഇരകളിലും ഇത് രേത്തെ തെളിയിച്ചിട്ടുള്ളതാണെങ്കിലും പുതിയ കാലത്തും ഗ്രാമം എന്ന അവികസിതത്വത്തെ പൊളിച്ചടുക്കുന്നത് കാണാന്‍ രസമുണ്ട്. അതോടൊപ്പം, ആധുിക ലോകസിിമയുമായി തൊടാന്‍ പേടിക്കുന്ന ഒരു പാരസ്പര്യം ലിജോ ജോസ് പെല്ലിശ്ശേരി പരീക്ഷിക്കുന്നുണ്ട്. ലോകപ്രശസ്തമായ സിിമകളുടെ പേര് ആവര്‍ത്തിക്കുന്ന ശൈലി, സിറ്റി ഓഫ് ഗോഡി(ഫെര്‍ണാണ്ടോ മെറെലസ്/ബ്രസീല്‍/2002)ലെന്നതു പോലെ ഇവിടെയും തുടരുന്നു. കോസ്റാ ഗാവ്റസിന്റെ പ്രസിദ്ധ രാഷ്ട്രീയ സിിമയുടെ പേരാണ് ആമേന്‍. ഇവിടെ രാഷ്ട്രീയവും ചരിത്രവും ചോര്‍ത്തിയെടുക്കപ്പെട്ട ഒരു ആമേന്‍! ഫോര്‍ട്ട് കൊച്ചിയില്‍ ിന്ന് ഇറക്കുമതി ചെയ്യുന്ന പോത്തപ്പന്‍(മകരന്ദ് ദേശ്പാണ്ഡെ) എമിര്‍ കുസ്തുറിക്കയുടെ ബ്ളാക്ക് കാറ്റ് വൈറ്റ് കാറ്റി(1998)ലെ ചില വേഷങ്ങളെ അുസ്മരിപ്പിക്കുന്നുണ്ട്. എന്നാല്‍, ിരാശാജകമായ യാഥാര്‍ത്ഥ്യത്തിന്റെ അപരവും പകരവുമായി അതിഭാവുകത്വപരവും പരിഹാസ്യവുമായ ര്‍മത്തെ ിറക്കുന്ന കുസ്തുറിക്കന്‍ സിിമകളുടെ ആത്മാവി ലിജോവ്ി തൊടാന്‍ കഴിയാതെ പോകുകയും ചെയ്യുന്നു. എങ്ങി പറ്റും? തന്റെ സ്ഥലകാലത്തിന്റെയും സംസ്ക്കാരത്തിന്റെയും ആത്മാവി അദ്ദേഹത്ത്ി കണ്ടു പിടിക്കാായിട്ടില്ലല്ലോ! മുഷ്യവിസര്‍ജ്യത്തെ ഏറ്റവും രാഷ്ട്രീയമായ പ്രതിഷേധത്തിന്റെ രൂപകമായി അവതരിപ്പിച്ച  ഒ വി വിജയന്റെ ധര്‍മപുരാണം എന്ന അതിഗംഭീരമായ ാവല്‍ ആവിഷ്ക്കരിക്കപ്പെട്ട മലയാളം/കേരളം, ആമേന്‍ പോലുള്ള വിസര്‍ജ്യത്തിന്റെ വിസര്‍ജ്യത്തെയും പേറേണ്ടി വരുന്നു എന്നു മാത്രം. ധര്‍മപുരാണത്തെ പോലും അഭിമുഖീകരിക്കാന്‍ കഴിയാതിരിക്കുന്ന അവസ്ഥയില്‍, പസോളിിയുടെ തീക്ഷ്ണമായ രക്ത-മല-രതി യാത്രകളുടെ രാഷ്ട്രീയ യാത്രകളെ മുക്ക് എന്ന് ഉള്‍ക്കൊള്ളാാവും?
മലയാള സിിമ രിേടുന്ന ഒരു വ്യാവസായിക പ്രതിസ്ധി മറികടക്കാും കൂടിയാണ് ്യൂ ജറേഷന്‍ സിിമകളില്‍ തെറി വ്യാപകമാകുന്നതെന്നു വേണം കരുതാന്‍. കുടുംബകങ്ങളിലെ ടെലിവിഷന്‍ എപ്പിസോഡുകളില്‍ ിന്ന് പ്രേക്ഷകരെ സിിമാശാലകളിലേക്ക് വലിച്ചടുപ്പിക്കാന്‍ ത്രീ ഡി പോലുള്ള സാങ്കേതിക വിസ്മയങ്ങളാണ് ഹോളിവുഡ് പരീക്ഷിച്ചത്. സാമ്പത്തിക പരാധീത മൂലം മലയാളത്തിത് സാധ്യമല്ലാത്തതിാല്‍, സാംസ്ക്കാരിക വിസ്മയങ്ങളിലാണ് പരീക്ഷണം. വീടകങ്ങളുടെ കപട സദാചാര ിര്‍വചങ്ങളില്‍ അുവദീയമല്ലാത്ത തെറി വാക്കുകള്‍ ഉച്ചത്തിലുച്ചരിക്കുന്നതു കേള്‍ക്കുമ്പോഴുണ്ടാകുന്ന ിഗൂഢമായ ആന്ദം പൊതുസ്ഥലത്തെ ഏകാന്തതയിലിരുന്ന് ആസ്വദിക്കുമ്പോഴുണ്ടാകുന്ന കൌതുകമാണിവിടെ മുതലെടുക്കപ്പെടുന്നത്.
തുടക്കത്തില്‍ ഉദ്ധരിച്ച രാജേഷ് വര്‍മയുടെ ശ്ളോകത്തില്‍ വിഭാവം ചെയ്യുന്നതു പോലെ, തെറ്റും അക്രമവും പ്രവര്‍ത്തിക്കുന്ന അധികാരികള്‍ക്കും യാഥാസ്ഥിതികര്‍ക്കുമെതിരെ പറയാുള്ളതാണ് തെറി എന്ന രാഷ്ട്രീയ ിശ്ചയമാണ് ലിജോ ജോസിില്ലാതെ പോകുന്നത്. അഥവാ, അധികാരികളും യാഥാസ്ഥിതികരുമായി ആമിേല്‍ ിശ്ചയിക്കപ്പെടുന്ന പ്രാദേശിക പള്ളി വികാരിയും കപ്യാരും അവരെ സംരക്ഷിക്കുന്ന ാട്ടുധികും പോലുള്ളവരില്‍ തി• ആരോപിക്കപ്പെടുന്നതോടെ, കണ്ടും കേട്ടുമിരിക്കാവുന്നതിലപ്പുറം വളരാന്‍ സാധ്യതയുണ്ടായിരുന്ന ഒരു അവതരണ ശൈലിയെ കൊട്ടകക്കകത്തു വെച്ചു തന്നെ അവസാിപ്പിച്ചു ിര്‍വൃതിയടയുന്നു. ദാന്തെയുടെ ഡിവൈന്‍ കോമഡിയിലെന്നതു പോലെ, ദൈവത്തിങ്കലേക്കുള്ള ഒരു അ്വഷണ യാത്ര തന്നെയാണ് ആമുേം. അങ്ങിയൊയിരിക്കുന്നതില്‍ അപാകതയൊന്നുമില്ല. പോളിഷ് മാസ്ററായ ക്രിസ്റോഫ് കീസ്ലോവ്സ്കി, ഡെക്കലോഗ് സീരീസില്‍ ിര്‍വഹിക്കുന്നതും ദൈവാ്വഷണയാത്രയായിരുന്നു.  പക്ഷെ, അതിന്റെ പവിത്രത ിര്‍വഹിക്കപ്പെടുന്നതും സ്ഥലകാലം സാധൂകരിക്കപ്പെടുന്നതും അത് പുലര്‍ത്തുന്ന അങ്ങേയറ്റത്തെ സത്യസന്ധത മൂലമാണ്. സ്ഥലകാലങ്ങളോടും ചരിത്രത്തോടും മസ്സാക്ഷിയോടും സിിമ എന്ന കലാരൂപത്തോടും അപ്രകാരമൊരു സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്താതെ ആമേന്‍ ഒളിച്ചു കളിക്കുന്നതെന്തിാണ്?
സംവിധാത്തിലും അഭിയത്തിലും ഛായാഗ്രഹണത്തിലും എഡിറ്റിങ്ങിലും തിരക്കഥാ രചയിലും സംഗീതസംവിധാത്തിലും പരീക്ഷണങ്ങള്‍ക്ക് തയ്യാറായിക്കൊണ്ട് ഒരു പുതിയ തലമുറ തന്നെ മലയാള സിിമയില്‍ കടന്നു വന്നിട്ടുണ്ട്. പുതിയ രൂപങ്ങളും ഭാവങ്ങളും കൊണ്ട് സൂപ്പര്‍സ്റാറുകളെയും അവരുടെ മാഞ്ഞാലങ്ങളെയും ഇക്കൂട്ടര്‍ തകര്‍ത്തു തരിപ്പണമാക്കി എന്നാണ് വിവരിക്കപ്പെടുന്നത്. ഇതിന്റെ ഫലമായി കുടുംബപ്രേക്ഷകര്‍ സിിമാശാലകളിലേക്ക് തിരിച്ചെത്തി എന്നും ിരീക്ഷിക്കപ്പെട്ടിരിക്കുന്നു (സി എസ് വെങ്കിടേശ്വരന്‍/ദ ഹിന്ദു മാഗസിന്‍ 14 04 2013). തമിഴിന്റെയും ഹിന്ദിയുടെയും കടന്നാക്രമണത്തെ ചെറുത്തു തോല്‍പ്പിക്കാാവുന്ന വിധത്തില്‍ മലയാള സിിമ കരുത്താര്‍ജ്ജിച്ചിരിക്കുന്നു എന്നാണ് അവകാശവാദങ്ങളുയര്‍ത്തപ്പെടുന്നത്. സിിമാവ്യവസായത്തികത്തെ അറുബോറന്‍/ജാധിപത്യ വിരുദ്ധ സംഘടകള്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന വിലക്കുകളും തടസ്സവാദങ്ങളും കണക്കിലെടുക്കാതെ പുതുമുഖങ്ങള്‍ ധാരാളമായി കടന്നു വന്നു എന്ന യാഥാര്‍ത്ഥ്യം അതീവം സന്തോഷകരമാണെന്നത് മറച്ചു വെക്കുന്നില്ല. അത്യധികം ആഗോളവത്ക്കരിക്കപ്പെട്ടിരിക്കുന്ന ഒരു സംസ്ക്കാര-വ്യവസായ കാലത്ത് അത്തരം അവസ്ഥയെ അഭിമുഖീകരിക്കാന്‍ ധൈര്യം കാണിക്കുന്ന സിിമയായി മലയാളസിിമയെ ്യൂജറേഷന്‍ സിിമ എടുത്തുയര്‍ത്തിയിരിക്കുന്നു എന്നാണ് വെങ്കിടേശ്വരന്‍ പ്രശംസിക്കുന്നത്. പ്രാദേശികവും പ്രാദേശികവത്ക്കരിക്കപ്പെട്ടതുമായ സാംസ്ക്കാരിക ഘടകങ്ങള്‍ കൊണ്ടാണ് ഇതിായുള്ള ആഖ്യാങ്ങള്‍ ചമക്കുന്നതെന്നും അദ്ദേഹം ിരീക്ഷിക്കുന്നുണ്ട്. ഈ പ്രാദേശികത എന്ന ഘടകം തന്നെയാണ് ആമിേലും ശ്രദ്ധേയമായി വെളിപ്പെടുന്നത്. കാലം വ്യക്തമല്ലെങ്കിലും സ്ഥലം കുട്ടാടാണെന്ന് വ്യക്തമാക്കാന്‍ ശ്രമിക്കുന്നതിലൂടെ ആമിേല്‍ സൃഷ്ടിക്കുന്ന പ്രാദേശികത, കൃത്രിമവും അചരിത്രപരവുമാണെന്ന് രേഖപ്പെടുത്താതിരിക്കാാവില്ല. ആ പ്രാദേശികതയുടെ പ്രഭവകേന്ദ്രം കേരളഗ്രാമമെന്നതിലേറെ, മലയാള സിിമ എന്ന പഴങ്കഥ തന്നെയാണെന്നതും ശ്രദ്ധേയമാണ്.